Monday 20 June 2016

Prithviraj Chauhan and Mohammed Ghori

പ്രിഥ്വിരാജ് ചൗഹാന്‍

അഫ്ഗാനിസ്ഥാനില്‍ 'മുഹമ്മദ് ഗോറി' എന്ന സുല്‍ത്താന്റെ ശവ കുടീരമുണ്ട്. അത് സന്ദര്‍ശിക്കാന്‍ വരുന്ന അഫ്ഗാന്‍കാര്‍ സന്ദര്‍ശനത്തിന് മുന്‍പായി ചെയു‌ന്ന ഒരു കാര്യമുണ്ട്. ഗോറിയുടെ ശവ കുടീരത്തിന് താഴെയായുള്ള മറ്റൊരു വ്യക്തിയുടെ മൃതി കുടീരത്തില്‍ ദേഷ്യത്തോടെ കാലുകള്‍ കൊണ്ട് അമര്‍ത്തി ചവിട്ടുക എന്ന കാര്യം. ആ മൃതി മണ്ഡപത്തെ എങ്ങനെയെല്ലാം അവഹേളിക്കാമോ അതിനാവുന്നതെല്ലാം അവര്‍ ചെയ്യുന്നു.
എ.ഡി. 1192 വരെ, തന്‍റെ മരണം വരെ, ഡല്‍ഹിയുടെ സിംഹാസനത്തെ അഫ്ഗാനിസ്ഥാനില്‍ നിന്നും തുര്‍ക്കിയില്‍ നിന്നും നിരന്തരമുണ്ടായ വൈദേശിക ആക്രമണങ്ങളില്‍ നിന്ന് കാത്തു സൂക്ഷിച്ച പ്രിഥ്വിരാജ് ചൗഹാന്റെ ഭൌതികാവഷിഷ്ടങ്ങളുടെ നേര്‍ക്കാണ് അഫ്ഗാന്‍കാര്‍ തങ്ങളുടെ അവജ്ഞതയുടെ വിഷം തുപ്പുന്നത്.

ഞാന്‍ പഠിച്ച ചരിത്രം എന്നോട് പറഞ്ഞത് പ്രിഥ്വിരാജ് ചൗഹാന്‍ സ്വന്തം കൈ രേഖ പോലെ കാത്തു സൂക്ഷിച്ച ഹിന്ദുസ്ഥാനത്തിന്റെ സാമ്രാജ്യത്തിലേക്ക് അഫ്ഗാനിസ്ഥാനില്‍ നിന്ന് മുഹമ്മദ് ഗോറി രണ്ടു വട്ടം പട നയിച്ചെത്തി എന്നാണ്.
എ.ഡി. 1191 -ല്‍ നടന്ന ആദ്യത്തെ യുദ്ധത്തില്‍ ഗോറിയുടെ സൈന്ന്യം ഭാരതത്തിന്റെ രജപുത്രന്മാരോട് ദയനീയമായി പരാജയപ്പെട്ടു. അമ്പേ പരാജയപ്പെട്ട മുഹമ്മദ് ഗോറിയെ അഫ്ഗാനിസ്ഥാനിലെ മലനിരകളില്‍ എവിടെയെങ്കിലും പോയി അഭയം പ്രാപിച്ചു കൊള്ളുവാന്‍ പറഞ്ഞ് പ്രിഥ്വിരാജ് ചൗഹാന്‍ വെറുതെ വിട്ടു. ഭിക്ഷയായി ലഭിച്ച ജീവും കൊണ്ട് ഗോറി മരുഭൂമികളിലെക്കു പലായനം ചെയ്തു.....

ഇനി, ഇന്ത്യയുടെ ചരിത്രം എഴുതിയ ബ്രിടീഷുകാരും, മിഷനറിമാരും, മതേതരക്കാരും, മാര്‍ക്സിസ്റ്റ്കാരും പറയാതെ വച്ച കഥ...

അതിനു ശേഷം 15 വട്ടം കൂടി ഗോറി ഭാരതത്തെ ആക്രമിച്ചു. എല്ലാറ്റിലും രജപുത്ര സൈന്ന്യം ഗോറിയെ പരാജയപ്പെടുത്തുകയും ചെയ്തു. 17-ആം വട്ടം ഗോറി വിജയം കണ്ടു. അതും ചതിവിലൂടെ. സൂര്യോദയം മുതല്‍ സൂര്യാസ്തമയം വരെ മാത്രം യുദ്ധം ചെയ്യുന്ന ഹിന്ദു സംസ്ക്കാരം അറിവുണ്ടായിരുന്ന ഗോറി ഉദയത്തിനു മുന്‍പേ പ്രിഥ്വിരാജിന്‍റെ സൈന്യത്തെ കടന്നാക്രമിച്ചു. സുശക്തമായിരുന്ന ഹിന്ദുസ്താനതിന്ടെ സാമ്രാജ്യത്തിലേക്ക് അങ്ങനെ ആദ്യമായി, ചതിവിലൂടെ ഇസ്ലാമിക അധിനിവേശത്തിന്റെ വാതില്‍ തുറക്കപ്പെട്ടു.....

ദേഹമാസകലം ചങ്ങലകള്‍ കൊണ്ട് വരിഞ്ഞു മുറുക്കി തന്‍റെ മുന്നില്‍ യുദ്ധ തടവുകാരനായി നിര്‍ത്തപ്പെട്ട പ്രിഥ്വിരാജ് ചൗഹാന്റെ മുമ്പില്‍ മുഹമ്മദ് ഗോറി വിജയിയുടെ ചിരിയോടെ നിന്നു.
16 വട്ടം തന്‍റെ വാളിന്‍തുമ്പത്ത് നിന്നു കനിവിന്റെ ഭിക്ഷ നല്‍കി വിട്ടയച്ച ഗോറിയുടെ മുന്‍പില്‍ ഉയര്‍ത്തിപ്പിടിച്ച ശിരസോടെ, രജപുത്രന്റെ രക്തം ഞരമ്പിലോടുന്ന ധീരനായ പ്രിഥ്വിരാജ് ചൌഹാനും നിന്നു. തടവുകാരനോട് ശിരസ്സ്‌ താഴ്ത്തി പിടിക്കാന്‍ ഗോറി ആക്രോശിച്ചു. ആത്മാഭിമാനത്തിന്റെ ആള്‍രൂപമായ പ്രിഥ്വിരാജ് ചൗഹാന്‍ തന്‍റെ തീഷ്ണമായ ദൃഷ്ടി ഗോരിയില്‍ നിന്നു പിന്‍വലിച്ചതെയില്ല....

അഗ്നി കൊണ്ട് ചുട്ടു പഴുപ്പിച്ച ഒരു ഇരുമ്പ് ദണ്ട് കുത്തിയിറക്കി പ്രിഥ്വിരാജിന്‍റെ കാഴ്ച കവര്‍ന്നെടുത്തു കൊണ്ടാണ് 16 വട്ടം തന്നെ കൊല്ലാതെ വിട്ടയച്ച ധീരനായ ശത്രുവിനോട് ഗോറി പകവീട്ടിയത്.
അതിനു ശേഷമുള്ള കഥ ഒരുപാടു വട്ടം നമ്മള്‍ കേട്ട് പരിച്ചയിച്ചതാണ്...

ചന്ദ് ബര്‍ദായ് എന്ന പ്രിഥ്വിരാജിന്‍റെ സുഹൃത്ത്‌ അദേഹത്തെ കാണാന്‍ എത്തിയപ്പോള്‍, കണ്ണ് കാണാതെ ശബ്ദം കൊണ്ട് മാത്രം ലക്‌ഷ്യം ഭേദിക്കുന്ന ആയോധന വിദ്യ പ്രിത്വിരാജിനു അറിയാമെന്ന് ചന്ദ് ബര്‍ദായ് ഗോറിയോട് പറഞ്ഞു. അത് പരീക്ഷിക്കാന്‍ തന്നെ തീരുമാനിച്ച ഗോറി സന്നാഹങ്ങള്‍ എല്ലാം ഒരുക്കി അന്ധനായ പ്രിഥ്വിരാജ് ചൌഹാനെ അവിടേക്ക് കൊണ്ട് വന്നു. ഒരു മണി മുഴങ്ങുന്ന ശബ്ദം കേള്‍ക്കുമ്പോള്‍ അവിടേക്ക് ലക്‌ഷ്യം വയ്ക്കണമെന്നാണ് പ്രിഥ്വിരാജ് ചൌഹാനെ അറിയിച്ചിരുന്നത്. അത് പ്രകാരം "മണി മുഴക്കുക!!!" എന്ന് മുഹമ്മദ് ഗോറി ഉത്തരവിട്ടപ്പോള്‍ അയാളുടെ ശബ്ദം കേട്ട ദിശയിലേക്ക് തന്നെ പ്രിഥ്വിരാജ് ചൗഹാന്‍ അസ്ത്രമെയ്തു ഗോറിയുടെ ശിരസ്സ്‌ പിളര്‍ന്നു അയാളെ വധിച്ചു. അഫ്ഗാന്‍സൈന്ന്യതാല്‍ തേജോവധം ചെയ്യപ്പെടുന്നതിന് മുന്‍പായി ബര്‍ദായ് യും പ്രിഥ്വിരാജ് ചൌഹാനും പരസ്പരം ഇരുവരുടെയും ജീവനെടുത്തു....

മുഹമ്മദ് ഗോറിയുടെ ഇരിപ്പിടത്തിന്റെ കൃത്യമായ സ്ഥാനം ഒരു കവിതയിലൂടെ ചന്ദ് ബര്‍ദായ് പ്രിഥ്വിരാജ് ചൌഹാന് വെളിവാക്കി കൊടുക്കുകയായിരുന്നു എന്നും ചരിത്രം പറയുന്നു.....
ഏതായാലും, താന്‍ ദയവു നല്‍കി വിട്ടയച്ചിട്ടും ചതിവിലൂടെ തന്നെ കീഴ്പ്പെടുത്തിയ മുഹമ്മദ് ഗോറിക്ക് ഭാരതത്തിന്റെ വീരനായ പുത്രന്‍ അങ്ങനെ മരണ ശിക്ഷ വിധിച്ചു...
പ്രിഥ്വിരാജ് ചൗഹാന്‍ എന്ന ആ വീരനായ യോദ്ധാവ് അങ്ങനെ വീര മൃത്യു വരിക്കുമ്പോള്‍. അദ്ദേഹത്തിന് പ്രായം എത്രയുണ്ടായിരുന്നെന്നോ.....
23 വയസ്സ്....

അതെ... ഭാരത മാതാവിന്റെ ആ ഉജ്വലനായ പുത്രന്‍ ജീവിച്ചത് വെറും 23 വയസ്സ് വരെ മാത്രമാണ്.....
ഹിന്ദുസ്ഥാനത്തിന്‍റെ പശ്ചിമ ദിക്കിനെ അധിനിവേശങ്ങളില്‍ നിന്നു കാത്തു സൂക്ഷിച്ച പ്രിഥ്വിരാജ് ചൗഹാന്‍ എന്ന കരുത്തനായ രജപുത്ര രാജകുമാരന്‍റെ ഓര്‍മ്മകള്‍ അങ്ങനെ ഓരോ ഭാരതീയന്റെ ഉള്ളിലും നിറഞ്ഞു കത്തുന്ന അന്ഗ്നിയായി ഞരമ്പുകളിലെ തുടിപ്പായി നിലനില്‍ക്കട്ടെ.... ഇനിയും ഒരായിരം വര്‍ഷം..


***********

സതിയെന്ന ആചാരത്തിന്റെ ഉത്ഭവം.. 
           ---------------------------------

രണ്ടേ രണ്ടു ദിനാർ മാത്രം.. 
സുന്ദരിയായ ഹിന്ദു സ്ത്രീയെ നിങ്ങൾക്ക് സ്വന്തമാക്കാം....

രണ്ട് ദിനാറിന് ലേലം ഉറപ്പിക്കാം .... 
ഹിന്ദു സ്ത്രീകൾ അനുഭവിച്ച ഘോര ഘോര ദുഖത്തിന്റെ സങ്കടത്തിന്റെ അപമാനത്തിന്റെ ചരിത്രങ്ങൾ...

സതി എന്ന സ്ത്രീകൾ ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന ആചാരം ഹിന്ദു സ്ത്രീകൾ തുടങ്ങാനുള്ള കാരണം ആണ് മുസ്ലിം കിരാതതന്മാരുടെ ക്രൂരത. 

പതിനൊന്നാം നൂറ്റാണ്ട് ...
ഭാരതത്തിന്റെ വടക്ക് ഭാഗത്ത് (ദില്ലി, കാശ്മീർ, അഫ്ഗാനെറെ ചില ഭാഗങ്ങൾ ഉൾപ്പെടുന്ന പ്രദേശങ്ങൾ ) 

മഹാരാജാവ് ജയപാലൻ മുഹമ്മദ് ഗസ്നിയോട് യുദ്ധത്തിൽ പരാജയപ്പെട്ടു. ഈ കാരണം കൊണ്ട് തന്നെ അഫ്ഗാനിസ്ഥാനിൽ ഒരു സ്ഥലത്ത് സ്ത്രീകളുടെ അടിമച്ചന്ത രൂപീകൃതമായി. വലിയ ഉയർന്ന പ്ലേറ്റ്ഫോം ... (ഇന്നത്തെ റാംബ് പോലെ ) അവിടെ നഗ്നരായ നൂറുകണക്കിന് അല്ല ആയിരക്കണക്കിന് ഹിന്ദു സ്ത്രീകൾ ( അതിൽ 5 വയസ്സു മുതൽ 45 വയസ്സുവരെ).. അവരുടെ മുഖത്ത് സൂക്ഷിച്ചുനോക്കൂ... ലോകത്തിൽ ഇന്നേ വരെ ഒരു സ്ത്രീയും അനുഭവിച്ചിട്ടില്ലാത്ത ദുഃഖം കാണാം.. ദേഹം മുഴുവനും ചട്ടകൊണ്ടടിച്ച പാട്ടുകൾ... ഗുഹ്യഭാഗങ്ങളിൽ നിന്നും ചോര പൊടിയുന്നുണ്ട്.., ഉമിനീരിന് ചുവപ്പ് നിറം... 
കണ്ണിൽ നിന്നും പൊടിയുന്നത് കണ്ണീരോ അതോ രക്തമോ? 
ഹദയം ഉയർന്നു പൊങ്ങുന്നു... നേർത്ത ഏങ്ങലടികൾ ...
രണ്ട് ദിനാർ ...
രണ്ട് ദിനാർ ...
രണ്ട് ദിനാർ ...
വരൂ .. വിളിക്കൂ... കൂടി നിൽക്കുന്ന മുസ്ലീങ്ങളെ വിളിക്കു..
ലേലത്തിൽ പങ്കെടുക്കൂ ...
ഹിന്ദുക്കളുടെ സുന്ദരിമാരായ ഭാര്യമാർ.
കന്യകകളായ പെൺകുട്ടികൾ...
വെറും രണ്ട് ദിനാർ ...
കൊണ്ടു പോകൂ...
കൊണ്ടു പോകൂ....
കൊണ്ടുപോയി അടിമയാക്കു..
വെറും രണ്ട് ദിനാറിന്..
ഈ ഹിന്ദു സ്ത്രീകളെ കരസ്ഥമാക്കു..
ഈ ഹിന്ദു പെൺകുട്ടികളെ കരസ്ഥമാക്കു..
ഭാരതത്തിന്റെ പുത്രിമാരുടെ വില വെറും രണ്ട് ദിനാർ .. 
ഈ കാഴ്ച കണ്ടപ്പോൾ നിങ്ങൾക്ക് ദുഖം തോന്നിയല്ലേ? 
പ്രയാസം തോന്നിയല്ലേ?
സങ്കടം തോന്നി യല്ലേ?.
ഒരു കാലത്തു ഹിന്ദുവിന്റെ ഭാരതത്തിൽ മുസ്ലിം അക്രമണകാരികൾ നടത്തിയ കൊടും ക്രൂരതയാണ് ഇത്. 
അഫ്ഗാനിലെ ആ സ്ഥലത്ത് ഇപ്പോഴും ഒരു മിനാർ ഉണ്ട്. ആ മിറാരത്തിൽ ഇപ്രകാരം എഴുതിയിരിക്കുന്നു... 

"ഇവിടെയാണ് ഹിന്ദു സ്ത്രീകളെ രണ്ട് ദിനാറിന് ലേലം ചെയ്തിരുന്നത് ".

മുഹമ്മദ് ഗസ്നി 17 പ്രാവശ്യം ഇന്ത്യ ആക്രമിച്ച് ഏതാണ്ട് 4 ലക്ഷത്തോളം ഹിന്ദു സ്ത്രീകളെ പിടിച്ചു കൊണ്ടുപോയി വിറ്റിട്ടുണ്ട് ... ഭർത്താവിനെ കൊന്നിട്ട്, അച്ഛനെ കൊന്നിട്ട് സഹോദരൻമാരെ അംഗഹീനരാക്കി അവരുടെ ഇടയിലൂടെ കൈ കെട്ടി നഗ്നരാക്കി കുതിരയുടെ ജീനിയുടെ അറ്റത്ത് ഒരു കയർ കെട്ടി മറ്റേ അറ്റത്ത് ഈ സ്ത്രീകളെ ബന്ധിച്ചിട്ടുണ്ടാവും .. ഇങ്ങനെ അതിക്രൂരമായിട്ടാണ് ഈ മുസ്ലിം ദ്രോഹികൾ ഇവരെ ലേലത്തിൽ എത്തിക്കുന്നത്.
ഇവരെ പ്രതിരോധിക്കാനായി സനാതന ധർമ്മവും സംസ്കാരവും  പഠിച്ച പഠിപ്പിച്ച ഹിന്ദുക്കൾക്ക് / ഹിന്ദു സ്ത്രീകൾക്ക് ഒരേ ഒരു വഴിയേ ഉണ്ടായിരുന്നുള്ളു... 

അതിന്റെ പേരാണ് "സതി ".. 

ഇവരുടെ ആക്രമണത്തിൽ രാജ്യം പരാജയപ്പെട്ടാൽ / ഭർത്താവ് മരണപ്പെട്ടാൽ ഒന്നുകിൽ സതി അനുഷ്ഠിക്കുക അല്ലങ്കിൽ ഇതേ ക്രൂരതയ്ക്ക് പാത്രമാകുക...

ചരിത്രത്തിൽ ജൂലിയറ്റ് സീസറിനെ ബ്രൂട്ടസ് രണ്ടായിരത്തി 2312 വർഷങ്ങൾക്ക് മുൻപ് ചതിച്ച് കുത്തിക്കൊന്ന ദിവസം...
നമ്മെ സ്കൂളിൽ പഠിപ്പിക്കുന്നു.. 
എന്നാൽ .മുഹമ്മദ് ഘോറി പ്രഥ്വീ രാജ് ചൗഹാനോട് 17 പ്രാവശ്യം യുദ്ധത്തിൽ തോറ്റിട്ട് ചതിയിൽ ജയിച്ചിട്ട് ശ്രീ പ്രഥ്വീ രാജ് ചൗഹാനെ കൊലപ്പെടുത്തിയ ദിവസം ഏതാണന്ന് ഞാൻ പഠിച്ചില്ല.. അല്ല എന്നെ പഠിപ്പിച്ചില്ല... ജൂലിറ്റ് സീസറിനെ കൊന്നതിന് ഏകദേശം 1400 വർഷങ്ങൾക്ക് ശേഷമാണിതെന്നോർക്കണം..
അലക്സാണ്ടറും, ചന്ദ്ര ഗുപ്‌ത മൗര്യനുമായുള്ള യുദ്ധം .. 
ലോകം കീഴടക്കിയ അലക്സാണ്ടർ ചാണക്യന്റെ ബുദ്ധിയിൽ, ചന്ദ്ര ഗുപ്തന്റെ ശക്തിയിൽ യുദ്ധത്തിൽ ഗുരുതരമായി പരിക്കേറ്റു ഗ്രീസിലേക്ക് തിരിച്ചു പോയി. പക്ഷേ അഫ്ഗാനിസ്ഥാൻ വരെ പോകാനേ അലക്സാണ്ടർ എന്ന ദ്രോഹിക്ക് കഴിഞ്ഞുള്ളു. അവിടെ വച്ചു അലക്സാണ്ടർ മരിച്ചു.
എന്നാൽ നമ്മെ ക്രിസ്ത്യൻ വിദ്യാഭ്യാസം പഠിപ്പിച്ചതോ.. !!
നമ്മൾ പഠിച്ചത് മഹാനായ അലക്സാണ്ടർ ...
അക്ബർ അടങ്ങുന്ന മുഗൾ രാജ വംശത്തിലെ രാജാക്കൻമാർ ലക്ഷക്കണക്കിന് ഹിന്ദുക്കളോടും ഹിന്ദു സ്ത്രീകളേയും ആരാധനാലങ്ങളേയും തകർത്തു ...
അപ്പോഴും നമ്മൾ പഠിച്ചു മഹാനായ അക്ബർ ...
ലോക ചരിത്രത്തിൽ നമ്മളെ ആക്രമിക്കുകയും കൊല്ലുകയും ചെയ്തവരെ മഹാൻ എന്ന് 1952 ലെ കേന്ദ്ര പാo പുസ്തകങ്ങൾ മാത്രമേ വിളിക്കു... അത് നമ്മെ പഠിപ്പിക്കുകയും ചെയ്തു.
മാക്സ് മുളളർ ഉൾപ്പെടെ ഉള്ളവർ ഇങ്ങോട്ട് ഇന്ത്യാക്കാരെ നശിപ്പിക്കുക എന്ന ഗൂഡ ലക്ഷ്യം മാത്രമാണ് ഉണ്ടായിരുന്നത് .. കഴിഞ്ഞ ആഴ്ച 4 കെട്ടിയ ഒരു ജന പ്രതിനിധിയുടെ പുസ്തകത്തിലും ഇതേ വാചകങ്ങൾ ...എന്നിട്ട് നമ്മൾ വീണ്ടും വീണ്ടും വായിച്ചു മനഃപാഠമാക്കിയത് മഹാനായ ബാബർ,അക്‌ബർ , ഷാജഹാൻ ചക്രവർത്തി എന്നൊക്കെയാണ് !
! ഇതാണ് ചരിത്രം manipulate ചെയ്തു ഇവർ നമ്മളെ മതേതര ഷണ്ഡൻ മാരാക്കിയ ഒരു രീതി !!! 

ചിന്തിക്കുക


0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home